Saturday, July 16, 2011

ധ്വനി - വൈകി എത്തിയത് !

ഞാന്‍ എന്റെ വഴികളോട് കലഹിച്ചു ഒറ്റയ്ക്ക് നടന്നു;
വഴിയുടെ കൂട്ടില്ലാതെ !
ഒടുവില്‍ ഞാന്‍ നടന്നു നടന്നു ഉണ്ടാക്കിയെടുക്കുന്നതും ആയിരക്കണക്കിന് വഴികളില്‍ ഒന്ന് മാത്രമെന്ന തിരിച്ചറിവില്‍
എന്റെ വഴിത്തണലില്‍ ഞാന്‍ ഉടമ്പടിപത്രം ഒപ്പിട്ടു;
അങ്ങനെയാണ് ഞാന്‍ എഴുതുകാരനായത്!
കള്ളന്‍ പവിത്രനാകാതെ പോയത് !

1 comment:

സ്നേഹതീരം said...

സഞ്ചാരി പറഞ്ഞതു നേരാ..
വഴികളോട് കലഹിക്കുമ്പോഴാണ് എഴുത്തുകാരന്‍ ജനിക്കുന്നത്..

ആശംസകള്‍.